Saturday, November 21, 2009

മരണം






വിളിച്ചുവേര്‍പെടുത്തി

കൊണ്ടുപോയതാരാണ്?



ചോദ്യങ്ങള്‍ക്കുത്തരം

നീയെന്ന ഇന്നലെകളാണ്.

ഇന്ന് നീ ഇല്ല.

നീ പകുത്തെടുത്ത

നാഴികകളെല്ലാം ശൂന്യം.

തിരിയുന്ന സൂചിയുടെ

സ്പ്ന്ദനം മാത്രം

സ്നേഹിച്ചു തീര്‍ന്നില്ലാ..

ഒരുപിടിപൂക്കളുതിര്‍ത്തത്

തീര്‍ക്കാനോ?

ബന്ധങ്ങളറ്റ് വെള്ളപുതച്ച്

നീ ഉറങ്ങുംമ്പോള്‍

നീ ഉണരാത്ത പുലരിയിലേക്കേകയായ്

ഞാനെന്ന ജീവശ്ശവം!

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    ReplyDelete